Share this
കോവിഡ് പ്രതിസന്ധിയും ആഗോള സാമ്പത്തിക മാന്ദ്യവും ഡോളർ വിലയിലെ ചാഞ്ചാട്ടവും മൂലം ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടയിൽ 10000 രൂപയോളം വർദ്ധിച്ച് ഒരു പവന് 40000 രൂപ എന്ന സംഖ്യയിൽ എത്തിയിരിക്കുകയാണ്. എന്നാൽ പണിക്കൂലിയും പണിക്കുറവും ജി.എസ.ടി യും ഉൾപ്പെടെ ഇഷ്ട ഡിസൈനിൽ ഉള്ള ആഭരങ്ങൾ വാങ്ങണമെങ്കിൽ രണ്ടു പവൻ സ്വർണ്ണത്തിന് 1 ലക്ഷം രൂപയെങ്കിലും നൽകേണ്ടിവരും. അതേസമയം പൊതുജനങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിന്റെ കണക്ക് വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ നയം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ നടക്കുകയാണ്.നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശം വയ്ക്കുന്നവർക്ക് നികുതിയടയ്ക്കേണ്ട സാഹചര്യം വന്നേക്കും.
Kerala Globe News
Related posts:
NMBI ബോർഡ് ഇലക്ഷൻ: ജോസഫ് ഷാൽബിന് ഗംഭീര വിജയം: ചരിത്രത്തിലാദ്യമായി ഒരു മലയാളി ഐറിഷ് നഴ്സിംഗ് ബോർഡിൽ
സെപ്റ്റംബർ ചലഞ്ചുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ
ഐറിഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി കൗണ്ടി വെക്സ്ഫോർഡിൽ കോവിഡ് ബാധിച്ച് മലയാളിയായ സോൾസൺ സേവ്യർ ( 34 ) ...
സിൽവർ ജൂബിലി നിറവിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പ്രസിഡണ്ട് എം.എം. ലിങ്ക്വിൻസ്റ്റാറും കുടുംബവും
റീട്ടെയിൽ ഷോപ്പുകളിൽ ഫേസ് മാസ്ക് നിർബന്ധമാക്കി അയർലണ്ട്: നാലാം ഘട്ടം ഇളവുകൾ നീട്ടി:കോവിഡ് റീപ്രൊഡക്...
Share this

