Share this
കോവിഡ് പ്രതിസന്ധിയും ആഗോള സാമ്പത്തിക മാന്ദ്യവും ഡോളർ വിലയിലെ ചാഞ്ചാട്ടവും മൂലം ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടയിൽ 10000 രൂപയോളം വർദ്ധിച്ച് ഒരു പവന് 40000 രൂപ എന്ന സംഖ്യയിൽ എത്തിയിരിക്കുകയാണ്. എന്നാൽ പണിക്കൂലിയും പണിക്കുറവും ജി.എസ.ടി യും ഉൾപ്പെടെ ഇഷ്ട ഡിസൈനിൽ ഉള്ള ആഭരങ്ങൾ വാങ്ങണമെങ്കിൽ രണ്ടു പവൻ സ്വർണ്ണത്തിന് 1 ലക്ഷം രൂപയെങ്കിലും നൽകേണ്ടിവരും. അതേസമയം പൊതുജനങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിന്റെ കണക്ക് വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ നയം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ നടക്കുകയാണ്.നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശം വയ്ക്കുന്നവർക്ക് നികുതിയടയ്ക്കേണ്ട സാഹചര്യം വന്നേക്കും.
Kerala Globe News
Related posts:
മലയാളി ഉടമസ്ഥതയിൽ പുതിയ ഇന്ത്യൻ ഷോപ്പ് ഗ്രീൻലാൻഡ് സ്പൈസസ് പ്രവർത്തനം ആരംഭിക്കുന്നു: ഡബ്ലിൻ, ഡ്രോഗിഡ...
കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് കൈത്താങ്ങായി അയർലൻഡിലെ ഇടതുപക്ഷ പ്രവർത്തകർ
അയര്‍ലണ്ടിന്റെ പടിഞ്ഞാറേ അറ്റം ആയ ബ്ലാസ്കറ്റ് ദ്വീപുകളില്‍ വീണ്ടും ആളനക്കം!
ഒസിഐ വിസ - ഇന്ത്യൻ സർക്കാർ ഉടൻ തീരുമാനമെടുക്കും: മന്ത്രി വി മുരളീധരൻ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം
Share this