Share this
കോവിഡ് പ്രതിസന്ധിയും ആഗോള സാമ്പത്തിക മാന്ദ്യവും ഡോളർ വിലയിലെ ചാഞ്ചാട്ടവും മൂലം ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടയിൽ 10000 രൂപയോളം വർദ്ധിച്ച് ഒരു പവന് 40000 രൂപ എന്ന സംഖ്യയിൽ എത്തിയിരിക്കുകയാണ്. എന്നാൽ പണിക്കൂലിയും പണിക്കുറവും ജി.എസ.ടി യും ഉൾപ്പെടെ ഇഷ്ട ഡിസൈനിൽ ഉള്ള ആഭരങ്ങൾ വാങ്ങണമെങ്കിൽ രണ്ടു പവൻ സ്വർണ്ണത്തിന് 1 ലക്ഷം രൂപയെങ്കിലും നൽകേണ്ടിവരും. അതേസമയം പൊതുജനങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിന്റെ കണക്ക് വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ നയം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ നടക്കുകയാണ്.നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശം വയ്ക്കുന്നവർക്ക് നികുതിയടയ്ക്കേണ്ട സാഹചര്യം വന്നേക്കും.
Kerala Globe News
Related posts:
ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭം: ഡബ്ലിൻ സിറ്റി സെന്ററിൽ ഗാർഡയുടെ നേരെ പടക്കമെറിഞ്ഞു: 23 പേർ അറസ്റ്റിൽ
ആസ്ട്രാസെനെക്ക വാക്സിന്റെ പാർശ്വഫലമായി രക്തം കട്ടപിടിക്കുന്നത് സ്ഥിരീകരിച്ച് യൂറോപ്യൻ മെഡിസിൻ ഏജൻസി...
ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യ പ്രഖ്യാപന റാലിയും സമ്മേളനവും അയർലണ്ടിലെ ക്ലോൺമെലിൽ നടന്നു.
ശാസ്ത്രീയ സംഗീതജ്ഞരായ നായയും യജമാനനും സോഷ്യൽ മീഡിയയിൽ വൈറൽ
കോവിഡ് റാണിയും നിപ്പാ രാജകുമാരിയുമൊക്കെ പഴങ്കഥയാക്കി യു.എൻ. പബ്ലിക്ക് സർവീസ് ഡേ പാനൽ ചർച്ചയിൽ ആരോഗ്യ...
Share this

