അയർലൻഡ്: കഴിഞ്ഞ മേയിൽ കൗണ്ടി മീത്തിലെ ഒരു വീട്ടിൽ മുപ്പത് പേരുടെ പാർട്ടി സംഘടിപ്പിച്ച കുറ്റത്തിന് മുൻനിര ജീവനക്കാരികൂടിയായ ( frontline ) ഭാര്യക്കും ഭർത്താവിനും 1000 യൂറോ വീതം പിഴ ചുമത്തി ട്രിം ജില്ലാ കോടതി വിധി. പോളണ്ട് സ്വദേശികളാണ് ഇരുവരും. ഗാർഡാ ഇവരുടെ വീട്ടിലെത്തുമ്പോൾ 30 പേരെയാണ് പാർട്ടിയുടെ ഭാഗമായി കണ്ടെത്തിയത്. അന്നേ ദിവസം ഒട്ടേറെ ഹൗസ് പാർട്ടികൾ നടന്നിരുന്നതായി ഇവരുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ചെവികൊണ്ടില്ല.
Kerala Globe News
Related posts:
അയർലണ്ടിലെ വാട്ടർഫോർഡ് യാക്കോബായ സഭയുടെ വികാരിയായിരുന്ന ഫാ. ബിജു പാറേക്കാട്ടിലിനു യാത്രയയപ്പ് നൽകി
ബാങ്കുകൾ മോർട്ഗേജ് അനുവദിക്കുന്നതിൽ ഗണ്യമായ വർദ്ധനവ്: പുതിയ മോർട്ഗേജ് അപേക്ഷകൾക്ക് പറ്റിയ സമയം
അജന്താ - എല്ലോറ ഗുഹാ ക്ഷേത്രങ്ങളിലേക്ക് പപ്പയോടൊപ്പം: ഒരു ത്രില്ലിംഗ് യാത്രാനുഭവം.
വാട്ടർഫോർഡ് എയർപോർട്ടിന് വീണ്ടും പുതുജീവൻ: റൺവേ വികസനത്തിനായി അനുമതി തേടി കൗണ്ടി കൗൺസിൽ
ഡേറ്റാ മോഷണം നടന്നിട്ടില്ല എന്ന് NMBI വിശദീകരണം: വിഷയം ബോർഡിന്റെ ശ്രദ്ധയിൽപെടുത്തിയത് മലയാളിയായ ഡയറക...