Share this
കോവിഡ് പ്രതിസന്ധിയും ആഗോള സാമ്പത്തിക മാന്ദ്യവും ഡോളർ വിലയിലെ ചാഞ്ചാട്ടവും മൂലം ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടയിൽ 10000 രൂപയോളം വർദ്ധിച്ച് ഒരു പവന് 40000 രൂപ എന്ന സംഖ്യയിൽ എത്തിയിരിക്കുകയാണ്. എന്നാൽ പണിക്കൂലിയും പണിക്കുറവും ജി.എസ.ടി യും ഉൾപ്പെടെ ഇഷ്ട ഡിസൈനിൽ ഉള്ള ആഭരങ്ങൾ വാങ്ങണമെങ്കിൽ രണ്ടു പവൻ സ്വർണ്ണത്തിന് 1 ലക്ഷം രൂപയെങ്കിലും നൽകേണ്ടിവരും. അതേസമയം പൊതുജനങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിന്റെ കണക്ക് വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ നയം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ നടക്കുകയാണ്.നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശം വയ്ക്കുന്നവർക്ക് നികുതിയടയ്ക്കേണ്ട സാഹചര്യം വന്നേക്കും.
Kerala Globe News
Related posts:
റീഫണ്ടുകൾ ശരവേഗത്തിൽ നൽകി എമിറേറ്റ്സ്: എന്നിട്ടും പണം ലഭിക്കാതെ ഉപഭോക്താക്കൾ
സുവിശേഷത്തിന്റെ ആനന്ദം: വിർച്വൽ വചനപ്രഘോഷണ സംഗമം ഫെബ്രുവരി 27 ശനിയാഴ്ച്ച: സീറോ മലബാർ സഭയിലെ എല്ലാ പ്...
അയർലണ്ടിൽ നഴ്സായ റീനയ്ക്ക് ഇനി സ്വന്തം പേരിനൊപ്പം ഡോക്ടർ എന്നുകൂടി ചേർക്കാം: നഴ്സിംഗിൽ ഡോക്ടറേറ്റ്...
ശാസ്ത്രീയ സംഗീതജ്ഞരായ നായയും യജമാനനും സോഷ്യൽ മീഡിയയിൽ വൈറൽ
യൂറോപ്പിൽ ( ഒക്ടോബർ 25 ) ഞായറാഴ്ച രാവിലെ മുതൽ വിന്റർ ടൈം: ഇന്ന് രാത്രി ക്ലോക്കിൽ സമയം മാറ്റാൻ മറക്കര...
Share this

